Source :- SIRAJLIVE NEWS

കൊടുങ്ങല്ലൂര് ‍ | ആകാശവാണ ി മുന് ‍ ജീവനക്കാര ി ക െ ആര് ‍ ഇന്ദിരയുട െ വിദ്വേഷ ഫേസ്ബുക്ക ് കമന്റിനെതിര െ കൊടുങ്ങല്ലൂര് ‍ സ്വദേശ ി നല്‍കിയ പരാതിയിലെടുത്ത കേസ ് പോലീസ ് പൂട്ടിക്കെട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ദാസ ് എ ം ആര് ‍ ആണ ് 2019 സെപ്തംബര് ‍ രണ്ടിന ് ഇന്ദിരയുട െ ഫേസ്ബുക്ക ് കമന്റിനെതിര െ കൊടുങ്ങല്ലൂര് ‍ പോലീസില് ‍ പരാത ി നല്‍കിയത്.

എന്നാല്‍, 153 എ പ്രകാര ം ജാമ്യമില്ല ാ വകുപ്പിട്ട ് കേസെടുത്ത പോലീസ ് ഒര ു നടപടിയു ം സ്വീകരിക്കാത െ അണ് ‍ ഡിറ്റക്റ്റട ് ഇനത്തില് ‍ ഉള്‍പ്പെടുത്ത ി ഫയല് ‍ പൂട്ടിക്കെട്ടിയതായാണ ് ഇപ്പോള് ‍ പറയുന്നത്. നടപട ി ഒന്നുമുണ്ടാകാത്ത പശ്ചാത്തലത്തില് ‍ രണ്ട ് വര്‍ഷത്തിന ് ശേഷ ം വിവരാവകാശ പ്രകാര ം വിപിന് ‍ ദാസ ് കേസിന്റ െ സ്റ്റാറ്റസ ് ആവശ്യപ്പെട്ട ് അപേക്ഷ നല്‍കിയിരുന്നു. കേസ ് അന്വേഷണത്തിലാണെന്നു ം പ്രതിയ െ കണ്ടെത്താന ോ പ്രതിയുട െ മൊബൈല് ‍ ഫോണ് ‍ കണ്ടെടുക്കാന ോ ഫോറന്‍സിക ് ലാബിലേക്ക ് അയക്കാന ോ സാധിച്ചിട്ടില്ലെന്നുമായിരുന്ന ു മറുപടി.

‘താത്തമാര് ‍ പന്ന ി പെറു ം പോല െ പെറ്റുകൂട്ടുക തന്ന െ ചെയ്യും. എങ്ങനെയെങ്കിലു ം പെരുത്ത ് ലോക ം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ ് വെള്ളത്തില് ‍ ഗര്‍ഭ നിരോധന മരുന്ന ് കലര്‍ത്ത ി വിടുകയ ോ മറ്റ ോ വേണ്ട ി വരു ം നിങ്ങളില് ‍ നിന്ന ് ഈ ഭൂമ ി രക്ഷപ്പെടാന്‍ ’ എന്നായിരുന്ന ു പരാതിക്കാധാരമായ ഇന്ദിരയുട െ സാമൂഹിക മാധ്യമ കമന്റ്. ഇന്ദിരക്കെതിര െ പരാത ി നല്‍കിയതോട െ കേരള പോലീസില െ ഇന്റലിജന്‍സ ് വിഭാഗ ം നിരന്തരമായ ി ഫോണ് ‍ ചെയ്ത ് വിവിധ തീവ്രവാദ സംഘടനകള െ കുറിച്ചു ം അവയുമായ ി തനിക്ക ് ബന്ധമുണ്ട ോ എന്നു ം അന്വേഷിച്ചിരുന്നതായ ി വിപിന് ‍ ദാസ ് പറഞ്ഞു.